Trending

ലോക്ക്ഡൗണ്‌ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി

കോഴിക്കോട്: ലോക്ഡൗണ്‍ മറികടന്ന് വിഷുത്തലേന്ന് കോഴിക്കോട് നഗരത്തില്‍ അമിത ജനപ്രവാഹം. പച്ചക്കറിയും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‌ നൂറുകണക്കിനാളുകള്‍ വാഹനങ്ങളില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ആശങ്കയില്‍ ജനക്കുട്ടത്തെ നിയന്തിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു നേരിട്ടെത്തി. 


ജനം കൂട്ടംകൂടുന്നത് നിയന്ത്രിക്കാന്‌ ഉച്ചയോടെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും ആളുകള്‍ നഗരത്തില്‍ എത്തിക്കൊണ്ടിരുന്നു. എന്നാല്‍ വൈകുന്നേരം പോലീസ് കര്‍ശന നടപടി എടുത്തതോടെ തിരക്ക് കുറഞ്ഞു.

വിഷുവിന് സാധനങ്ങള്‍ വാങ്ങാനെന്ന പേരിലാണ് കൂട്ടമായി ഇന്നലെ ജനം നിരത്തിലിറങ്ങിയത്.ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഗതാതഗം നിയന്ത്രിക്കുന്നതിനിടെ , ഊടുവഴികളിലൂടെയും മറ്റും ആളുകള്‍ പാളയം മാര്‍ക്കറ്റിലെത്തിക്കൊണ്ടിരുന്നു. വാഹനങ്ങളുടെ പെരുക്കം കണ്ട് ജില്ലാ കളക്ടറും അസി.കളക്ടറുമടക്കം റവന്യു ഉദ്യോഗസ്ഥര്‍ പാളയത്തെത്തി.


സത്യവാങ്മൂലം കൈവശമില്ലാതിരുന്ന നിരവധി പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ്- ഓണ്‍ഡ്യൂട്ടി സ്റ്റിക്കര്‍ പതിച്ചും സ്വകാര്യ കമ്പനികളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും നൂറുകണക്കിന് വാഹനങ്ങള്‍ നഗരത്തിലെത്തുന്നുണ്ട്.

കഴിഞ്ഞദിവസം കോഴിക്കോട്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ എല്ലാം കെട്ടടങ്ങി എന്ന ധാരണയില്‍ പുറത്തിറങ്ങുന്നവരും കുറവല്ല. ഗുരുതരാവസ്ഥ കണക്കിലെടുത്ത് റോഡ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് അറിയിച്ചു.
Previous Post Next Post
3/TECH/col-right