Trending

ഇരുവഞ്ഞിപ്പുഴ:വരള്‍ച്ചയുടെ വക്കില്‍

മുക്കം:ആഴ്ചകള്‍ക്ക് മുമ്പ് പ്രളയ ജലത്താല്‍ രൗദ്ര ഭാവം പൂണ്ടിരുന്ന ഇരുവഞ്ഞിപ്പുഴ ഇന്ന് വരള്‍ച്ചയുടെ വക്കില്‍. മലയോര മേഖലയുടെ മുഖ്യ കുടിവെള്ള സ്രോതസായ പുഴയില്‍ ഇപ്പോള്‍ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നത്. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 


പുഴയിലെ വെള്ളം താഴ്ന്നതോടെ സമീപത്തെ ആയിരക്കണക്കിന് ജലസംഭരണികളിലെ ജലവിതാനവും താഴ്ന്നു. വേനല്‍ക്കാലത്ത് മാത്രം കാണുമായിരുന്ന മണല്‍ കൂനകള്‍ ഇപ്പോള്‍ പുഴയുടെ മിക്കയിടത്തും ദൃശ്യമാണ്. കരയിടിച്ചിലാണ് മറ്റൊരു ഭീഷണി.

ഇരുവഴിത്തിപ്പുഴയുടെ ഉത്ഭവസ്ഥാനമായ വെള്ളരിമലയുടെ താഴ്ഭാഗം മുതല്‍ ചാലിയാര്‍ പുഴയില്‍ സംഗമിക്കുന്നത് വരെ ഇരുകരകളും ധാരാളം സ്ഥലത്ത് ഇടിഞ്ഞിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമിയാണ് പുഴയെടുത്തത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വലിയ ഭീഷണിയായിട്ടുണ്ട്.

മുക്കം കടവ് പാലത്തിന് സമീപത്തുള്ള നടുവിലേടത്ത് അബ്ബാസിന്‍റെ പത്ത് സെന്‍റ് ഭൂമിയാണ് പുഴയെടുത്തത്. ഇദ്ദേഹത്തിന്‍റെ വീടും കിണറും അപകടാവസ്ഥയിലാണ്. പുഴയോരത്തെ മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും മണല്‍വാരലുമാണ് കരയിടിച്ചില്‍ ഇത്ര രൂക്ഷമാക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അസാധാരണമായി ജലവിതാനം താഴ്ന്ന പുഴയില്‍നിന്ന് അനധികൃത മണല്‍ വാരല്‍ തകൃതിയായി നടക്കുന്നുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ ഒഴുക്കിന്‍റെ ഗതിയിലും മാറ്റം വന്നിട്ടുണ്ട്. സാധാരണ വേനല്‍ക്കാലം ആരംഭിക്കുന്ന ജനുവരി, ഫെബ്രവരി മാസങ്ങളിലാണ് പുഴയുടെ ഒഴുക്ക് കുറഞ്ഞ് ദിശമാറുന്നത്. 

മുക്കം കടവ് പാലത്തിനു മുകളില്‍ വെള്ളപ്പൊക്കത്തില്‍ തൂക്ക് പാലം ഒലിച്ച്‌ പോയ ഭാഗങ്ങളില്‍ പുഴ പൂര്‍ണമായും ഗതി മാറി. കടുത്ത വേനലില്‍ പോലും പുഴയോരങ്ങളിലെ കിണറുകളിലെ ജല വിതാനത്തില്‍ വലിയ താഴ്ച അനുഭവപ്പെടാറില്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം വലിയ പ്രളയം കിണറുകളിലെ ജലനിരപ്പ് പകുതിയിലധികം താഴ്ന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right