കോഴിക്കോട്: ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് എളേറ്റിൽ എം ജെ ഹൈസ്കൂൾ അവതരിപ്പിച്ച 'ദുമൂഉൽ അസ്ർ' കാലത്തിന്റെ കണ്ണീർ;എന്ന അറബിക് നാടകം കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറി.
രണ്ട് പെൺകുട്ടികളും ഒരു ഉമ്മയും അടങ്ങുന്ന കുടബത്തിലേക്കുളള നവമാധ്യമങ്ങളുടെ അതിപ്രസരവും ബാലപീഢനവുമാണ് നാടകത്തിന്റെ പ്രമേയം .നാടകത്തിൽ ഉമ്മയായി വേഷമിട്ട ഫെൽവയൂനൂസ് മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷം ഇതേ വിദ്യാലയത്തിനായിരുന്നു അറബിക് നാടകത്തിന് രണ്ടാം സ്ഥാനം പ്രകാശൻ വെള്ളിയൂർ രചിച്ച നാടകം ഷാജർ താമരശ്ശേരിയാണ് കുട്ടികളെ പരിശീലിപ്പച്ചത്.
അനീന ഷെറിൻ,ഫെൽഫ യൂനൂസ്,ത്വയ്യിബ നസ്രിൻ, ഫാത്തിമ റജ്ന,ഷദാ മറിയം,നജാ ഫാത്തിമ, ഷാദിയ എം കെ,സിയാന ഫെബിൻ, അബു സിനാൻ,ജസിം അലി എന്നീ വിദ്യാർത്ഥികൾ വേഷമിട്ടു,
രണ്ട് പെൺകുട്ടികളും ഒരു ഉമ്മയും അടങ്ങുന്ന കുടബത്തിലേക്കുളള നവമാധ്യമങ്ങളുടെ അതിപ്രസരവും ബാലപീഢനവുമാണ് നാടകത്തിന്റെ പ്രമേയം .നാടകത്തിൽ ഉമ്മയായി വേഷമിട്ട ഫെൽവയൂനൂസ് മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷം ഇതേ വിദ്യാലയത്തിനായിരുന്നു അറബിക് നാടകത്തിന് രണ്ടാം സ്ഥാനം പ്രകാശൻ വെള്ളിയൂർ രചിച്ച നാടകം ഷാജർ താമരശ്ശേരിയാണ് കുട്ടികളെ പരിശീലിപ്പച്ചത്.
അനീന ഷെറിൻ,ഫെൽഫ യൂനൂസ്,ത്വയ്യിബ നസ്രിൻ, ഫാത്തിമ റജ്ന,ഷദാ മറിയം,നജാ ഫാത്തിമ, ഷാദിയ എം കെ,സിയാന ഫെബിൻ, അബു സിനാൻ,ജസിം അലി എന്നീ വിദ്യാർത്ഥികൾ വേഷമിട്ടു,
Tags:
EDUCATION